وَلَوْ فَتَحْنَا عَلَيْهِمْ بَابًا مِنَ السَّمَاءِ فَظَلُّوا فِيهِ يَعْرُجُونَ
നാം അവരുടെ മേല്‍ ആകാശത്തിന്റെ ഒരു വാതില്‍ തുറന്ന് കൊടുക്കുകയും അങ്ങനെ അവര്‍ അതിലൂടെ കയറിക്കൊണ്ടിരിക്കുകയാണെങ്കിലും ശരി.