قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنْقَلِبُونَ
അവര്‍ പറഞ്ഞു: ഒരു വിരോധവുമില്ല, നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥ നിലേക്ക് തിരിച്ച് പോകേണ്ടവരല്ലോ!