( ആലിഇംറാന്‍ ) 3 : 79

مَا كَانَ لِبَشَرٍ أَنْ يُؤْتِيَهُ اللَّهُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا عِبَادًا لِي مِنْ دُونِ اللَّهِ وَلَٰكِنْ كُونُوا رَبَّانِيِّينَ بِمَا كُنْتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنْتُمْ تَدْرُسُونَ

അല്ലാഹു ഒരാള്‍ക്ക് വേദവും തത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അവന്‍ മനുഷ്യരോട് നിങ്ങള്‍ അല്ലാഹുവിന്‍റെ അടിമകളാകുന്നതിന് പകരം എന്‍റെ അടിമകളായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഒ രു മനുഷ്യനും യോജിച്ചതല്ല, മറിച്ച് നിങ്ങള്‍ ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതു പോലെയും നിങ്ങള്‍ മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും ഉടമയുടെ പ്രൗഢരായ പ്രതിനിധികളായിത്തീരുക എന്നാണ് അവന്‍ പറയുക.