( ആലിഇംറാന്‍ ) 3 : 96

إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِلْعَالَمِينَ

നിശ്ചയം മനുഷ്യര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ഗേഹം മക്കയിലുള്ള തായ ഒന്ന് തന്നെയാകുന്നു, അത് സര്‍വ്വലോകര്‍ക്കും അനുഗ്രഹീതവും മാര്‍ഗദ ര്‍ശക കേന്ദ്രവുമാകുന്നു.

ഭൂമിയുടെ കേന്ദ്രമായ കഅ്ബയെ ഖിബ്ലയായി (ശ്രദ്ധാകേന്ദ്രമായി) ലോകം അം ഗീകരിക്കുമ്പോള്‍ മാത്രമാണ് മനുഷ്യരുടെ ഐക്യം നിലവില്‍ വരുക. എന്നാല്‍ ഇന്ന് വി വിധ സംഘടനകളായി പിരിഞ്ഞ് 30: 30-31 സൂക്തങ്ങളില്‍ പറഞ്ഞപ്രകാരം മുശ്രിക്കുക ളും 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിപ്പിക്കുന്നില്ല. ഇനി ഇജാസില്‍ അവസാന ഖലീഫയായ ഇമാം മഹ്ദി വ ന്നാല്‍ ലൈംഗിക ബന്ധമില്ലാതെ, ദൈവസ്മരണയില്‍ നിലകൊള്ളുന്ന ഇതര ജനവിഭാഗങ്ങളില്‍ പെട്ട സന്യാസി-സന്യാസിനിമാരില്‍ നിന്നുള്ള വിശ്വാസികളെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നതും 9: 28, 67-68; 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളെയും മുശ്രിക്കുകളെയും അവിടെ നിന്നും പുറത്താക്കുന്നതുമാണ്. അവ ര്‍ മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ഗം തേടി അവനെ സമീപിക്കുന്നതാണ്. 23: 7 ല്‍ വിശദീകരി ച്ച പ്രകാരം ലൈംഗികാവയവങ്ങള്‍ ശ്രദ്ധാകേന്ദ്രമായി സ്വീകരിച്ച് ജീവിക്കുന്ന അവരിലെ പുരുഷന്മാരും സ്ത്രീകളുമെല്ലാം ഈസാ രണ്ടാമതുവന്നാല്‍ ഇന്ന് അവര്‍ കാഫിറുകളെ ന്നും നരകത്തിലേക്കുള്ളവരെന്നും മുദ്രകുത്തുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇ തര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 8: 22 ല്‍ പറഞ്ഞ ഫുജ്ജാറുകളായ ദുഷ്ടജീവികള്‍ അദ്ദിക്റായിരുന്നു നാഥന്‍റെ ഗ്രന്ഥമെന്ന് സമ്മതിക്കുക എന്ന് 38: 8 ല്‍ പറഞ്ഞിട്ടുണ്ട്. 2: 143-144; 5: 97; 7: 127, 137 വിശദീകരണം നോക്കുക.