وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ
അങ്ങനെ അവരെ നാം സഹായിക്കുകയുമുണ്ടായി, അപ്പോള്‍ അവര്‍ തന്നെ യാണ് അതിജയിച്ചവരായിത്തീര്‍ന്നത്.
3: 139; 20: 132 വിശദീകരണം നോക്കുക.