( സ്വാഫ്ഫാത്ത് ) 37 : 115

وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ

നാം അവര്‍ രണ്ടുപേരെയും അവരുടെ ജനതയെയും വമ്പിച്ച ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമുണ്ടായി.

2: 49-50 വിശദീകരണം നോക്കുക.