وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ
നാം അവര്‍ രണ്ടുപേരെയും അവരുടെ ജനതയെയും വമ്പിച്ച ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമുണ്ടായി.
2: 49-50 വിശദീകരണം നോക്കുക.