( സ്വാഫ്ഫാത്ത് ) 37 : 145

فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ

അങ്ങനെ നാം അവനെ ഒരു ഒഴിഞ്ഞ തീരത്തേക്ക് തള്ളി, അവന്‍ ക്ഷീണിതനു മായിരുന്നു.

തിമിംഗലത്തെക്കൊണ്ട് ഒരു ഒഴിഞ്ഞ തീരത്തേക്ക് ഛര്‍ദ്ദിപ്പിക്കുകയാണുണ്ടായത്.