لَيْسَ عَلَى الْأَعْمَىٰ حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ ۗ وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۖ وَمَنْ يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا
അന്ധന്മാരുടെ മേല്‍ വിരോധമില്ല, മുടന്തന്മാരുടെ മേലിലും വിരോധമില്ല, രോ ഗികളുടെ മേലിലും വിരോധമില്ല; ആരെങ്കിലും അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിക്കുകയാണെങ്കില്‍ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ അവന് പ്രവേശിപ്പിക്കപ്പെ ടുന്നതാണ്; ആരെങ്കിലും പിന്തിരിയുകയാണെങ്കിലോ, വേദനാജനകമായ ശി ക്ഷകൊണ്ട് അവന് ശിക്ഷിക്കപ്പെടുന്നതുമാണ്.
ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ പ്രപഞ്ചം അതിന്റെ സന്തുലന ത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമായ അ തിനെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 22: 40; 47: 7; 61: 11-14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെ സഹായിക്കുകയും അതിന് തടസ്സം നില്ക്കുന്ന മനുഷ്യ പ്പിശാചുക്കളായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 'അതുകൊണ്ട്' അധിക രിച്ച ജിഹാദ് ചെയ്യുകയും വേണം. 2: 62; 9: 90-93; 36: 54-65 വിശദീകരണം നോക്കുക.