إِنَّ الَّذِينَ يُنَادُونَكَ مِنْ وَرَاءِ الْحُجُرَاتِ أَكْثَرُهُمْ لَا يَعْقِلُونَ
നിശ്ചയം, അറകള്‍ക്ക് പുറത്തുനിന്ന് നിന്നെ വിളിച്ചുകൊണ്ടിരിക്കുന്നവര്‍ ആരോ, അവരില്‍ അധികപേരും ചിന്തിക്കാത്തവരാകുന്നു.