( അൽ മാഇദ ) 5 : 106

يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِنْكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنْتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُمْ مُصِيبَةُ الْمَوْتِ ۚ تَحْبِسُونَهُمَا مِنْ بَعْدِ الصَّلَاةِ فَيُقْسِمَانِ بِاللَّهِ إِنِ ارْتَبْتُمْ لَا نَشْتَرِي بِهِ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَادَةَ اللَّهِ إِنَّا إِذًا لَمِنَ الْآثِمِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങളില്‍ ഒരുവന് മരണം ആസന്നമാവുക യും അപ്പോള്‍ അവന്‍ വസ്വിയ്യത്ത് ചെയ്യുകയുമാണെങ്കില്‍ നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ അതിന് സാക്ഷ്യം വഹിക്കണം-അല്ലെങ്കില്‍ നിങ്ങ ള്‍ ഭൂമിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് മരണവിപത്ത് പി ടിപെടുന്നതെങ്കില്‍ നിങ്ങളില്‍ പെടാത്ത രണ്ടുപേര്‍; നിങ്ങള്‍ സംശയിക്കുകയാ ണെങ്കില്‍ അവര്‍ രണ്ടുപേരെയും നമസ്കാരശേഷം നിങ്ങള്‍ വിചാരണ നടത്തുക, അപ്പോള്‍ അവര്‍ രണ്ടുപേരും അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്ത് പറയ ട്ടെ: ഞങ്ങള്‍ അതിന് കുറഞ്ഞവില വാങ്ങുന്നവരല്ല, അത് ഞങ്ങളുടെ ബന്ധുക്കളാണെങ്കിലും ശരി, അല്ലാഹുവിനുവേണ്ടിയുള്ള സാക്ഷ്യത്തെ ഞങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നവരുമല്ല, നിശ്ചയം അപ്രകാരം ചെയ്താല്‍ ഞങ്ങള്‍ കുറ്റവാളികളില്‍ പെട്ടവര്‍ തന്നെയായിരിക്കും.

 2: 180-182, 234; 5: 8 വിശദീകരണം നോക്കുക.