( അൽ മാഇദ ) 5 : 107

فَإِنْ عُثِرَ عَلَىٰ أَنَّهُمَا اسْتَحَقَّا إِثْمًا فَآخَرَانِ يَقُومَانِ مَقَامَهُمَا مِنَ الَّذِينَ اسْتَحَقَّ عَلَيْهِمُ الْأَوْلَيَانِ فَيُقْسِمَانِ بِاللَّهِ لَشَهَادَتُنَا أَحَقُّ مِنْ شَهَادَتِهِمَا وَمَا اعْتَدَيْنَا إِنَّا إِذًا لَمِنَ الظَّالِمِينَ

ഇനി അവര്‍ ഇരുവരും തങ്ങളെ സ്വയം കുറ്റത്തിലകപ്പെടുത്തിയിരിക്കുന്നു എ ന്ന് ബോധ്യമായാല്‍ അവകാശം നഷ്ടപ്പെട്ടവരില്‍ നിന്നുള്ള, ഇവരേക്കാള്‍ സാക്ഷി പറയുന്നതിന് അര്‍ഹരായ രണ്ട് സാക്ഷികള്‍ അവരുടെ സ്ഥാനത്ത് നില്‍ക്കുകയും അവര്‍ അല്ലാഹുവിനെക്കൊണ്ട് ആണയിട്ടുകൊണ്ട് പറയുകയും വേണം: നിശ്ചയം അവര്‍ ഇരുവരുടെയും സാക്ഷ്യത്തേക്കാള്‍ സത്യമായത് ഞങ്ങളുടെ സാക്ഷ്യമാകുന്നു, സാക്ഷ്യം നല്‍കുന്ന ഞങ്ങള്‍ യാതൊരു അതി ര് കവിയലും നടത്തിയിട്ടില്ല, അങ്ങനെയെങ്ങാനും ഞങ്ങള്‍ ചെയ്താല്‍ നിശ്ച യം ഞങ്ങള്‍ അക്രമികളില്‍ പെട്ടവര്‍ തന്നെയായിരിക്കും.