( അൽ മാഇദ ) 5 : 39

فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ ۗ إِنَّ اللَّهَ غَفُورٌ رَحِيمٌ

എന്നാല്‍ ആരെങ്കിലും തന്‍റെ അക്രമത്തിനുശേഷം പശ്ചാത്തപിച്ച് മടങ്ങുകയും സ്വയം നന്നാവുകയും ചെയ്താല്‍, അപ്പോള്‍ നിശ്ചയം അല്ലാഹു അവന്‍റെമേ ല്‍ മടങ്ങുന്നതാണ്, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാണ്.

മോഷണക്കുറ്റത്തിനുശേഷം പശ്ചാത്തപിക്കുകയും അല്ലാഹുവിലേക്കും അദ്ദിക്റിലേക്കും മടങ്ങുകയും ചെയ്താല്‍ പരലോകശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് പറയുന്നത്. 2: 159-161; 4: 17-18, 48; 9: 118; 25: 68-70 വിശദീകരണം നോക്കുക.