( അൽ അഅ്റാഫ് ) 7 : 75
قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِنْ قَوْمِهِ لِلَّذِينَ اسْتُضْعِفُوا لِمَنْ آمَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَالِحًا مُرْسَلٌ مِنْ رَبِّهِ ۚ قَالُوا إِنَّا بِمَا أُرْسِلَ بِهِ مُؤْمِنُونَ
അവന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ അവരില്‍ നിന്നുള്ള വി ശ്വാസികളായ ദുര്‍ബലരായവരോട് ചോദിച്ചു: നിശ്ചയം സ്വാലിഹ് തന്റെ നാഥ നില് നിന്നുള്ള ഒരു പ്രവാചകനാണെന്ന് നിങ്ങള്‍ അറിയുന്നുവോ, അവര്‍ പറഞ്ഞു: അവന് എന്തും കൊണ്ടാണോ അയക്കപ്പെട്ടിട്ടുള്ളത്, നിശ്ചയം ഞ ങ്ങള് അതുകൊണ്ട് വിശ്വസിക്കുന്നവരാണ്.