وَأَمْطَرْنَا عَلَيْهِمْ مَطَرًا ۖ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ
അവരുടെമേല്‍ നാം ഒരു മഴയങ്ങ് വര്‍ഷിപ്പിക്കുകയും ചെയ്തു, അപ്പോള്‍ ഭ്രാ ന്തന്മാരുടെ പര്യവസാനം എങ്ങനെയായിരുന്നെന്ന് നീ നോക്കിക്കാണുക.
പ്രകൃതിമതമായ ഇസ്ലാമിന് വിരുദ്ധമായ സ്വവര്‍ഗ്ഗരതി ഇന്ന് സാര്‍വ്വത്രി കമായി നടക്കുന്നത് കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളി ലാണ്. പിശാച് വ്യഭിചാരത്തെക്കാള്‍ പ്രകൃതിക്ക് വിരുദ്ധമായ സ്വവര്ഗ്ഗരതിക്കാണ് പ്രേ രിപ്പിക്കുക എന്ന് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ പരിഗണിക്കുന്നില്ല. അവരുടെ സ്ത്രീകള്‍ ലൈംഗി കാസക്തി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി വിവാഹം നിഷിദ്ധമായ പുരുഷന്മാരുമായിവ രെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകവഴി ജാരസന്താനങ്ങളെ പെരുപ്പിച്ചുകൊണ്ടിരിക്കു കയാണ്. അതുവഴി അവര്‍ മസീഹുദ്ദജ്ജാലിന്റെ വരവിനുവേണ്ടി ധൃതികാണിച്ചു കൊണ്ടിരിക്കുകയാണ്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാ ലിനെ വധിക്കുന്നതോടെ കല്ലുകളും മരങ്ങളും എല്ലാം "ഇതാ ഇവിടെ ഒരു കാഫിര്‍, ഇ വനെ പിടിച്ച് കൊല്ലുക" എന്ന് വിളിച്ചുപറയുന്നതും അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഈ ഫുജ്ജാറുകളെ വധിക്കു ന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആനല്ല, അദ്ദിക് ര്‍-ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് അവര്‍ക്ക് ബോധ്യം വരിക. 11: 68-93; 15: 51-77; 26: 160-175; 27: 54-58; 29: 28-35; 51: 24-37; 54: 33-40 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ലൂത്തിന്റെ ജനതയെ പരാമര്‍ശിച്ചിട്ടുണ്ട്. 2: 110; 3: 108; 10: 17-18, 50 വിശദീകരണം നോക്കുക.