وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ
-ഏതൊരുവന്‍, വിധിദിവസം എന്‍റെ തെറ്റുകള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവോ അവന്‍.