يَدْعُونَ فِيهَا بِكُلِّ فَاكِهَةٍ آمِنِينَ
അവര്‍ അവിടെ സുരക്ഷിതമായ അവസ്ഥയില്‍ എല്ലാ ഓരോ പഴവര്‍ഗവും ചോദിച്ചുവാങ്ങുന്നതാണ്.