( അൽ അഅ്റാഫ് ) 7 : 21

وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ

അവര്‍ രണ്ടുപേരോടും അവന്‍ ആണയിട്ടുപറയുകയും ചെയ്തു: നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണ്.