( ഫുസ്വിലത്ത് ) 41 : 2

تَنْزِيلٌ مِنَ الرَّحْمَٰنِ الرَّحِيمِ

നിഷ്പക്ഷവാനായ കാരുണ്യവാനില്‍ നിന്നുള്ള ഒരു അവതരണം.

മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള സന്മാര്‍ഗ്ഗം അല്ലെങ്കില്‍ നരകത്തിലേക്കുള്ള ദുര്‍ മാര്‍ഗ്ഗം എന്നീ രണ്ടാലൊരു മാര്‍ഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുള്ള നിഷ്പക്ഷവാനും, സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം തെരഞ്ഞെടുത്തവരോട് കാരുണ്യത്തില്‍ വര്‍ത്തിക്കുന്നവനുമായ അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ് ഗ്രന്ഥം എ ന്ന് സാരം. 1: 2; 25: 60; 32: 2 വിശദീകരണം നോക്കുക.