( അല്‍ ഹശ്ര്‍ ) 59 : 17

فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ

അങ്ങനെ അവര്‍ ഇരുവരുടെയും പരിണിതി നിശ്ചയം അവര്‍ രണ്ടുപേരും ന രകത്തില്‍ ശാശ്വതമായി കഴിയണം എന്നുള്ളതാണ്, അതുതന്നെയാണ് അ ക്രമികള്‍ക്കുള്ള പ്രതിഫലവും.

മനുഷ്യനെയാണ് അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ അവന്‍റെ ജിന്നുകൂട്ടു കാരനെ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കേണ്ട ബാ ധ്യത മനുഷ്യനാണുള്ളത്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക് റില്‍ നിന്ന് തടഞ്ഞുകൊണ്ടാണ് പിശാച് അവന്‍റെ വീടായ നരകകുണ്ഠത്തിലേക്ക് ക്ഷ ണിക്കുന്നത്. 14: 21-22; 39: 32; 43: 36-39 വിശദീകരണം നോക്കുക.