( അല്‍ ഹദീദ് ) 57 : 3
هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
അവനാണ് ആദ്യനും അന്ത്യനും പ്രത്യക്ഷമായവനും പരോക്ഷമായവനും, അവന്‍ എല്ലാ ഓരോ കാര്യവും അറിയുന്ന സര്‍വ്വജ്ഞനുമാകുന്നു.
നീയാണ് ആദ്യന്‍, നിനക്കുമുമ്പ് ആരുമില്ല; നീയാണ് അന്ത്യന്‍, നിനക്കുശേഷം ആ രുമില്ല; നീയാണ് പ്രത്യക്ഷന്‍, നിനക്ക് മുകളില്‍ ആരും ഇല്ല; നീയാണ് പരോക്ഷന്‍, നീയ ല്ലാതെ മറ്റൊന്നുമില്ല എന്ന് പ്രവാചകന്‍ എപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു. 54: 52-53; 55: 26-27; 84: 23 വിശദീകരണം നോക്കുക.