( അൽ അഅ്റാഫ് ) 7 : 118
فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ
അപ്പോള്‍ അവിടെ സത്യം സംഭവിച്ചു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒന്ന് മിഥ്യയാവുകയും ചെയ്തു.
7: 8-9 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സ ത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവരായതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാണ്. സത്യം വന്നുകഴിഞ്ഞു, മിഥ്യ ഉടയുകയും ചെയ്തു, നിശ്ച യം മിഥ്യ ഉടയാനുള്ളതുതന്നെയുമാകുന്നു എന്ന് 17: 81 ല്‍ പറഞ്ഞിട്ടുണ്ട്.