( യാസീന്‍ ) 36 : 23

أَأَتَّخِذُ مِنْ دُونِهِ آلِهَةً إِنْ يُرِدْنِ الرَّحْمَٰنُ بِضُرٍّ لَا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنْقِذُونِ

അവനെക്കൂടാതെ ഞാന്‍ മറ്റൊരു ഇലാഹിനെ തെരഞ്ഞെടുക്കുകയോ? നിഷ്പ ക്ഷവാന്‍ എനിക്ക് ഒരു ദുരിതം ഉദ്ദേശിക്കുകയാണെങ്കില്‍ അവരുടെ ശുപാര്‍ശയൊ ന്നും എന്നെത്തൊട്ട് യാതൊരുതരത്തിലും പ്രയോജനപ്പെടുകയില്ല, അവര്‍ എന്നെ രക്ഷപ്പെടുത്തുന്നവരുമല്ല.

സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ മനുഷ്യനെ അദ്ദിക്ര്‍ പഠിപ്പിക്കുകവഴിയാണ് നാഥന്‍ നിഷ്പക്ഷവാനായത്. 5: 48 ല്‍ വിവരിച്ച പ്രകാരം മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങ ളെയും കാത്തുസൂക്ഷിക്കുന്നതും സത്യപ്പെടുത്തുന്നതുമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി ഇ ന്ന് രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നിലകൊ ള്ളുന്നവന്‍ മാത്രമാണ് നേരെച്ചൊവ്വെയുള്ള പാതയിലുള്ളത്. 9: 67-68; 28: 87-88; 43: 44-45 വിശദീകരണം നോക്കുക.